9/15/13

Onam@2012

ഇന്ന് ഉത്രാടം(ഒന്നാം ഓണം) ആണ്.മലയാള ട്ടി.വി ചാനലില്‍ പലതരം പരിപാടികള്‍ നടക്കുന്നുണ്ട്.ഇവിടെ ഉള്ളവര്‍ക്ക് ഓണവും ദീപാവലിയും ഉത്സവങ്ങളും എല്ലാം ഒരു പോലെ തന്നെ.......ഭവാനിഅമ്മ ആത്മഗതം പോലെ പറഞ്ഞു.അവര്‍ക്കൊക്കെ അവരുടെ ആഴ്ചയുടെ അവസാനം നടത്തുന്ന പാര്‍ട്ടികള്‍ക്കാണ്,പ്രാധാന്യം.കേരളത്തിന്റെ പുറത്ത് താമസിക്കുമ്പോള്‍ ഇങ്ങനെയോക്കെ ആവുമെന്ന് ഓര്‍ത്ത് അവര്‍ തന്നത്താന്‍ സമാധാനിച്ചു.എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥ!

എഴുപത് വര്‍ഷത്തോളം കേരളത്തില്‍ താമസിച്ച്, ഭര്‍ത്താവിന്റെ മരണത്തോടെ, ഓരോ മക്കളുടെ കൂടെ അവരുടെ ജോലിസ്ഥലത്ത് താമസിക്കുകയാണ്,ഭവാനിഅമ്മ.ഇപ്പോള്‍ മലേഷ്യയില്‍ മൂത്ത മകന്റെ കൂടെയാണ് താമസം.രണ്ടു-മൂന്നു മാസം ഇവിടെ താമസിക്കും.അതുകഴിഞ്ഞ് ദുബായിലുള്ള മകന്റെ കൂടെ അടുത്ത രണ്ടു-മൂന്ന് മാസം.അവിടെ നിന്ന് ബോംബെയിലുള്ള മകളുടെ കൂടെ അടുത്ത മൂന്ന്-നാല് മാസം അതു കഴിഞ്ഞ് പിന്നെയും മലേഷ്യ .....അങ്ങനെ ആര്‍ക്കോ വേണ്ടി ദിവസങ്ങള്‍ തള്ളി നീക്കുകയാണ് അവര്‍

അല്ലെങ്കിലും വീട്ടിലുള്ളവരെല്ലാം മലയാളികള്‍ ആണെങ്കില്‍ അല്ലെ ഇതിനൊക്കെ പ്രധാന്യമുള്ളൂ....മരുമകള്‍ ഹിന്ദിക്കാരിയാണ്,അതുകോണ്ടെന്താ,വീട്ടില്‍ മലയാളം തന്നെ ശരിക്കും ആരും വര്‍ത്തമാനം പറയാറില്ല.ഒന്ന് മനസ്സ് തുറന്ന് മലയാളത്തില്‍ ആരോടെങ്കിലും വര്‍ത്തമാനം പറയാന്‍ കൊതിയാവുന്നു.കൊച്ചുമകന്‍ വരുമ്പോള്‍ നാട്ടിലുള്ള മാലതിയെ ഫോണില്‍ വിളിച്ച് കുറച്ച് നേരം വര്‍ത്തമാനം പറയണം.ഇടയ്ക്കൊക്കെ അങ്ങനെ ചെയ്യുന്നതാണ് .അവള്‍ പറയും
“നീ അങ്ങു മലേഷ്യയില്‍ അല്ലെ, ഞാന്‍ എന്നും ഇവിടെ തന്നെ”...ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെപച്ച എന്ന് പറയുന്നത് പോലെയാണ് .അവളൊക്കെ ഓണത്തിന്റെ തിരക്കിലായിരിക്കും.ആ പഴയ ഓണക്കാല ഓര്‍മ്മകളായി എത്ര നേരം അങ്ങനെ ഇരുന്നുവെന്ന് അറിഞ്ഞുകൂട.

വീട്ടിലെ കോളിംഗ്ബെടിച്ചപ്പോഴാണ് ശരിക്കും സ്ഥലകാലബോധമുണ്ടായത്.വീട്ട് ജോലിക്ക് വന്ന ഫിലിപ്പിനോകാരിയാണ് .സാധാരണ വാതില്‍ തുറന്നു കൊടുക്കേണ്ട ജോലി മാത്രമെ ഭവാനിഅമ്മയ്ക്കുള്ളൂ.അവര്‍ ജോലിയൊക്കെ കഴിഞ്ഞ് വാതിലടച്ച് പോകാറാണു പതിവ്.ഇന്ന് ഞങ്ങളുടെ നാട്ടിലെ ഉത്സവമായ “ഓണം ആണെന്ന് പറയാന്‍ അവരോട് കുറെ ശ്രമിച്ചു.അവറ്ക്ക് മനസ്സിലായോ എന്നറിയില്ല എന്തായാലും ആ പരിശ്രമത്തില്‍ നിന്ന് തന്നത്താന്‍ പിന്മാറി.ഇവരോടോക്കെ വറ്ത്തമാനം പറയുന്നതോടെ, ആരോടെങ്കിലും വറ്ത്തമാനം പറയണം എന്ന കൊതി താനെ മാറി കിട്ടും.ഇങ്ങനെയൊക്കെ തന്നെയാണ് വീട്ടിലുള്ളവരും, അവര്‍ ട്ടിവി കാണുന്നതിനിടയില്‍ നിന്നും വല്ല മറുപടി കിട്ടിയാല്‍ ഭാഗ്യം.

കഴിഞ്ഞ വറ്ഷം തിരുവോണത്തിന് ദുബായില്‍ ആയിരുന്നു.അന്ന് സദ്യയൊക്കെ ഉണ്ടാക്കി എല്ലാവരും ഓഫീസ്സില്‍ നിന്ന് വരുന്നതും കാത്തിരുന്നു.പക്ഷെ കഴിക്കാന്‍ നേരം മകന്റെ മകള്‍ തൈരിന് വേണ്ടി വാശി പിടിച്ചപ്പോള്‍.......എല്ലാവരുടെയും സന്തോഷമെല്ലാം മാറി സന്താപമായി.അവള്‍ക്ക് കഴിക്കാനായി മറ്റി വെച്ച തൈര് എടുത്തിട്ടാണത്ര ഞാന്‍ പുളിശ്ശേരി ഉണ്ടാക്കിയതാണ് കുഴപ്പമായത്.എന്തായാലും മലയാളി അസോസിയേഷന്‍ നടത്തുന്ന ഓണാഘോഷത്തിന്,പോകുന്നുണ്ടല്ലോ പിന്നെ എന്തിനാണ്‌ വേറെ ഒരു അധികചിലവ്‌ എന്നായിരുന്നു മരുമകളുടെ വാദം.ആ കാര്യം പറഞ്ഞ മകനും മരുമകളും ഒരാഴ്ചക്കാലം വഴക്ക് കൂടി നടന്നു.തൈരിനു വേണ്ടി വാശി പിടിച്ച  കൊച്ചുമകള്‍ എന്നെ കെട്ടിപിടിച്ചാണ് അന്ന് രാത്രി ഉറങ്ങിയത്.ഇനി ഒരിക്കലും ഞാനായിട്ട് തിരുവോണത്തിന്‍ സദ്യ ഉണ്ടാക്കില്ല എന്ന് അന്ന് തീരുമാനിച്ചതാണ്.

അത് കാരണം എന്തായാലും ഇപ്രാവശ്യം സദ്യ ഇല്ല.പത്തെഴുപത് വറ്ഷം എല്ലാം ആഘോഷിച്ചതല്ലെ എന്ന് സമാധാനിച്ചു.രാവിലെ തന്നെ പൂജാമുറിയില്‍ വിളക്ക് കത്തിക്കണം, അമ്പലത്തില്‍ പോകാന്‍ പറ്റുമോ........ആ നല്ല ദിനത്തില്‍ ചെയ്യേണ്ട കാര്യങ്ങളെപറ്റി ഓര്‍ക്കുകയായിരുന്നു, അവര്‍

എന്നത്തേയും പോലെ തന്നെ തിരുവോണദിവസവും.ഒറ്റപെടുന്നവരുടെ വിഷമം മുന്‍ കൂട്ടി മനസ്സിലാക്കിയാട്ടാണെന്ന് തോന്നുന്നു.ട്ടി.വി ചാനലുകാര്‍ സിനിമയും പാട്ടും.........പലതരം പരിപാടികള്‍ കൊണ്ട് സമൃദ്ധമാക്കിയിട്ടുണ്ട്.അന്ന് കൊച്ചു മകന്‍ സ്കൂളില്‍ നിന്ന് വരുന്ന സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍,പരിഭ്രാന്തിയോടെ മകനെ വിളിച്ചപ്പോഴാണ് പറയുന്നത്,
“ഈ ഞാറാഴ്ച ക്ലബില്‍ ഓണാഘോഷമുണ്ട്.അതിലെ ഏതോ പരിപാടിയുടെ പരിശീലനത്തിനായി പോയിരിക്കുകയാണ്‍.”
എല്ലാവരുടെയും സൌകര്യം അനുസരിച്ച് ഞാറാഴ്ചയാണ് ഓണം ആഘോഷിക്കുന്നത്.
രണ്ടു ദിവസം കഴിഞ്ഞ്, നാട്ടിലെ ഓണവിശേഷങ്ങള്‍ അറിയാനായി മാലതിയെ വിളിച്ചപ്പോള്‍, അവിടത്തെ വിശേഷങ്ങളിലും പ്രത്യേകത ഒന്നുമില്ല.മക്കളും കൊച്ചുമക്കളും മരുമക്കളെല്ലാം കൂടി നാലു ദിവസം അവധിയുള്ള കാരണം മൂന്നാറിലേക്ക് പോയിരിക്കുകയാണ് മാലതിയും ഭര്‍ത്താവും വീട്ടിലുണ്ട്.ഓണവിശേഷങ്ങളായിട്ട് പറയാനുള്ളത്, ട്ടി.വി യിലെ സിനിമകള്‍ തന്നെ അല്ലാതെ അത്തപൂവ് ഇടുന്നതും ഊഞ്ഞാല്‍ കെട്ടുന്നതും ഉപ്പേരി വറക്കുന്നതും സദ്യ ഒരുക്കുന്നതുമെല്ലാം പഴയകാല വിശേഷങ്ങളായിരിക്കുന്നു.

ആ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തപ്പോള്‍, ഭവാനിഅമ്മ ഓര്‍ത്തു ഇനി മുതല്‍,മാവേലി  ഓണത്തിന് വല്ല റിസോറ്ട്ടുകളിലോ അല്ലെങ്കില്‍ ട്ടൂറിസ്റ്റ് കേന്ദ്രങ്ങളിലോ അതുമല്ലങ്കില്‍ വല്ല ക്ലബ് നടത്തുന്ന ഓണഘോഷത്തിന്റെ അന്നോ വരേണ്ടീയിരിക്കുന്നു.അല്ലെങ്കില്‍ മാവേലിയും ട്ടിവി പരിപാടികള്‍ കണ്ട് തിരിച്ച് പോകേണ്ടി വരും!!!!

എല്ലാ കൂട്ടുകാക്കും എന്റെ ഓണം ആശംസക


Shalimar Gardens takes a bow


the music dazzled, his troupe just marvelled
their fine talent exuded, as his baton trembled
and those heavenly notes, the majestic gardens assembled

the voted elite, gazed on embattled
a bollywood item, being all they demanded
and yawns they stifled and remanded

they appeared enamoured, with raptures painted
for had they not, been specially invited
and sheet music scores, they never had comprehended

sweat smeared cold coins, no crisp note
dote the uninvited millions, off their vote
and keep at bay that belly rumble, is all they hope

sweat and blood spilt, so this should be not
with folded hands, had they not promised a lot
and why then teeming millions, with outstretched empty pot

to waiting limos, they saunter now
a laboured gait, oh those delicious desserts wow
and with soft echoes now disassembled, Shalimar gardens takes a bow

9/4/13

കിമ്പളം

കൈമടക്ക്, ചിക്കിലി,കിമ്പളം .....ഇതൊക്കെയാണ്  കൈക്കൂലിയുടെ പര്യായങ്ങളായിട്ട്  ഞാ കേട്ടിട്ടുള്ള വാക്കുക.ഇനിയും പുതിയ വല്ല വാക്കുക കണ്ടുപിടിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. വീട്ടിലേക്ക് വല്ലപ്പോഴും മണിഓ  ആയിട്ട് എത്തുന്ന " ചില ആ പോസ്റ്റുമാ "ആണ് ,കിമ്പളം മേടിക്കുന്നുണ്ടോ എന്ന സംശയം തോന്നിയത്.പത്ത് രൂപയുണ്ടായിട്ടും രണ്ടു അഞ്ചിറെ നോട്ടുക തരുന്നതും അല്ലെങ്കി അഞ്ച് രൂപ ഇല്ല എന്ന് പറയുന്നതും ചില പോസ്റ്റ്മാന്മാരുടെ "നമ്പ" അല്ലെ എന്ന് തോന്നാതിരുന്നില്ല.അതുകാരണം ഏറ്റവും വലിയ കള്ളനെ കാണുന്നതു പോലെയാണ് "ആ ചില പോസ്റ്മാ _ നെ ഞാ കണ്ടിരുന്നത്.ഇന്നത്തെ മാധ്യമവാത്തക കാണുമ്പോ "പാവം ആ പോസ്റ്റുമാ !
പിന്നീടെപ്പഴോ കിമ്പളത്തിന്റെ പ്രാധാന്യം കണ്ടിട്ടുള്ളത്  വീട്ടിലെ വൈദ്യുതി പോകുമ്പോ ഫ്യൂസ് കെട്ടാ വരുന്ന "ലൈ മാ "ആണ് .കിമ്പളം കൊടുത്തതിനു ശേഷം അയാളുടെ മുഖത്തെ സന്തോഷത്തിന്  വളരെ പ്രാധാന്യം ഉണ്ടായിരുന്നു.അല്ലെങ്കി അവ അടുത്തപ്രാവശ്യം വിളിച്ചാ വരുകയില്ല അതുകാരണം "പോസ്റ്റ്മാ -നെ പോലെ പാപി ആയിട്ട്  തോന്നിയിട്ടില്ല .പൈസയൊന്നും വേണ്ടായിരുന്നു എന്ന മട്ടിലായിരിക്കും നില്ക്കുക. അതുകണ്ട് കൊടുക്കാതിരുന്നാ അടുത്ത പ്രാവശ്യം വിളിക്കുമ്പോ വരില്ല എന്ന് മാത്രം. "അനുഭവം ഗുരു ആണല്ലോ

അന്നൊക്കെ കേരളത്തിലെ വാത്തക കൈകാര്യം ചെയ്തിരുന്നത് നാല് -അഞ്ചു പത്രങ്ങളും റേഡിയോയുമാണ്.അതിലൊക്കെ കൈക്കൂലി വാത്തക വരുന്നത് വളരെ വിരളമാണ്. അതുകൊണ്ട് ആയിരിക്കാം എന്റെ കുഞ്ഞുമനസ്സി ഇവരെയൊക്കെ കള്ളനും പാപികളുമായി പ്രതിഷ്ഠിക്കാ കാരണം.

കൂട്ടുകാരിയുടെ വീട്ടി പോകണോ വായനശാലയിലേക്ക് പോകണോ അങ്ങനെ എവിടെ പോകാനും ഉള്ള വാഹനം കാനട ആയിരുന്നു. ആ നടത്തത്തി നേരം പോകാ ഇന്നത്തെ പോലെ mp3 യോ   ഐ പാഡ് കളോ ഇല്ല പകരം വല്ല സിനിമയുടെ പോസ്റ്റ്റുകളോ അല്ലെങ്കി റോഡിലെ കാഴ്ചകളോ ആണ്,അതി സാധാരണ കാണുന്നതാണ്, ഇരുചക്രവാഹനക്കാരും പോലീസുകാരുമായിട്ടുള്ള ഒളിചചോട്ടക്കളി.അതിറെ അവസാനമായി പോലീസുകാക്കും ജീവിച്ചു പോകേണ്ടെ എന്ന കാഴ്ച്ക്കാരുടെ കമന്റ് .അങ്ങനെ ആരോ പറഞ്ഞ തന്ന അറിവ് പോലീസുകാരെയും എന്റെ കിമ്പളം മേടിക്കുന്ന ലിസ്റ്റിലെ അംഗങ്ങളാക്കി.

നാളുക കഴിയുതോറും നേരിട്ടറിഞ്ഞതും കേട്ടറിവുമായി കിമ്പളക്കാരുടെ എന്റെ ലിസ്റ്റ് നീണ്ടുപോയി.പിന്നിടെപ്പഴോ ഞാനും ആ ലിസ്റ്റ് ഉണ്ടാക്കുന്നത് ഉപേക്ഷിച്ചു.

സാധാരണക്കാരുടെ നിത്യജീവിതത്തിലും കിമ്പളത്തിന്റെ സ്ഥാനം കൂടി കൊണ്ടിരിക്കുകയാണ് എന്നതിന് ഉദാഹരണമായിരുന്നു ഈ അടുത്ത നടന്ന സംഭവം.ഒരാ കാ മുന്നോട്ട് ഓടിച്ചു വേറൊരാ കാ പുറകോട്ട്  ഓടിച്ചു, സംശയമില്ലാതെ രണ്ടും കൂടി കൂട്ടിമുട്ടി.ഇവിടത്തെ രീതി അനുസരിച്ച്, വണ്ടിക ആവുമ്പോ റോഡി കൂടി ഓടിക്കണം അങ്ങനെ ഓടിക്കുമ്പോ തട്ടുകയും മുട്ടുകയും ചെയ്യും അല്ലാതെ കാറിന് വരുന്ന പ്രശ്നങ്ങ ഒരു പ്രശ്നമേയല്ല. എന്നാ കാറിനകത്ത് ഇരിക്കുന്നവരേക്കാളും കാറിനെ കൂടുത  സ്നേഹിക്കുന്ന എന്റെ ഭത്താവ്, വണ്ടി നിറുത്തി അതി നിന്നും ഇറങ്ങി, മറ്റേ കാറുകാരോടും നിറുത്താ പറഞ്ഞ,വണ്ടിയുടെ കേടുപാടുകളെയും അത് നന്നാക്കാ പോയാ ഉണ്ടാകുന്ന ചിലവിനെ പറ്റിയും വായ്തോരാതെ സംസാരിക്കുമ്പോ,ചെയ്ത തെറ്റിനെ ക്കുറിച്ച് യാതൊരു വിഷമവും ഇല്ലാതെ  മറ്റേ കാറിന്റെ ഡ്രൈവ-ന്റെ കൂട്ടുകാര പറയുന്നത്, വല്ല പൈസയും കൊടുത്ത് ഒതുക്കാനാണ്.രണ്ടുപേരും നിയമകോളേജി പഠിക്കുന്നവരാണ് .നാളെ നമ്മുടെ നിയമങ്ങ കൈകാര്യം ചെയ്യേണ്ടവരുടെ പ്രതികരണമാണിത്.

ഈ സംഭവും എനിക്ക് രസകരമായി തോന്നി.രണ്ടു സ്കൂ കുട്ടിക പറഞ്ഞതാണ് .അവരുടെ സ്കൂളിന്റെ അടുത്ത് വലിയൊരു മതിക്കെട്ടും അതിനകത്ത് ഏതോ ഓഫീസ് കെട്ടിടവുമുണ്ട്.ആ മതികെട്ട് ഉള്ളിലൂടെ പോവുകയാണെങ്കി അഞ്ചു നിമിഷം കൊണ്ട് അവര്ക്ക് ബസ്സ്സ്റ്റോപ്പിലെത്താം അല്ലെങ്കി പതിനഞ്ചു -ഇരുപത് നിമിഷം എടുക്കും ബസ്സ്സ്റ്റോപ്പി എത്താ.ഈ മതികെട്ടിന്റെ അവിടെയുള്ള ഗേറ്റി ഒരു കാവക്കാരനുമുണ്ട്.വല്ല ഒന്നോ -രണ്ടോ കുട്ടികളാണെങ്കി ആ കാവക്കാര അതുവഴി പോകാ സമ്മതിക്കും. എന്നാ കുട്ടികളുടെ എണ്ണം കൂടുകയാണെങ്കി അയാ ഒരിക്കലും ആ വഴി പോകാ സമ്മതിക്കില്ല.ഇതൊക്കെയാണ്, സാധാരണ നടക്കാറുള്ള കാര്യം. എന്നാ അന്ന് ആ രണ്ടു കുട്ടിക മാത്രമായിരുന്നിട്ടും കാവക്കാര അവരെ ആ എളുപ്പവഴിയി കൂടി പോകാ സമ്മതിച്ചില്ല.ചുറ്റിക്കറങ്ങി പോകാ  കുട്ടികക്കും മടി.അതിലൊരുത്തന്റെ ബുദ്ധി പ്രകാരം കൈയ്യി ഒരു രൂപ വെച്ച് അവ അയാളോട്  ഷേക്ക്ഹാഡിനായി കൈനീട്ടി. കൈയ്യി തടഞ്ഞ ഒരു രൂപ എടുത്ത് നോക്കിയ അയാ കണ്ണുരുട്ടി കുട്ടികളെ ഓടിച്ചു വിട്ടു.ഒരു രൂപക്ക് പകരം" അഞ്ചു രൂപ ആയിരുന്നെങ്കി കാവക്കാര സമ്മതിച്ചേനെ" എന്നാണ്  കുട്ടികളുടെ അഭിപ്രായം.

ഞാനൊക്കെ സ്കൂ കുട്ടി ആയിരുന്ന സമയത്ത് കിമ്പളം മേടിക്കുന്നവരുടെ ലിസ്റ്റ് ആണ് ഉണ്ടാക്കിയതെങ്കി ഇന്നത്തെ കുട്ടിക കിമ്പളമായി കൊടുക്കേണ്ടത് എത്ര എന്നതിന്റെ ലിസ്റ്റ് ആണ്  ഉണ്ടാക്കുന്നതെന്ന്  തോന്നുന്നു.കിമ്പളം വാങ്ങുന്നതും കൊടുക്കുന്നതുമായ ആ  പരിഷ്‌ക്കാരം അങ്ങനെ തലമുറക തോറും കൈമാറുകയാണ്.അതിന്റെ ആവശ്യമുണ്ടോ അല്ലെ?




Diary notes_3 (From T.R.Johny Thekkethala)

രസതന്ത്രം

ഹോട്ടലി കയറി ഭക്ഷണത്തിന്  ഓകൊടുത്തു.കാത്തിരിക്കുന്നു. മേശവിരിയി ചില അക്ഷരങ്ങശ്രദ്ധിച്ചു.അവ വായനക്കാരുമായി പങ്കുവെക്കുന്നു.


1. Mathematics:-

Smart man +smart woman              = Romance.

 Smart man +dumb     ,,                  =Affair.

Dumb man +smart woman               =Marriage.

Dumb man+dumb woman                 =Pregnancy.

2. Doctor kills disease with pills; but he kills you with bills.

3. Nurse is one who awakens a sleeping patient and gives sleeping pills.

4. The Beer Prayer.
Our lager which art in barrels, hallowed be thy drink

thy will be drunk(I will be drunk at home as in the tavern.

Give us this day our foamy head and forgive us our spillages as we forgive
those who spill against us and lead us not into incarceration, but deliver us
From hangovers, for this is the beer, the bitter and the lager, Forever and 
ever. Barmen